: :
3

What's New?

കൽപ്പറ്റ : വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് …

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എഫ്ഐആറുകളുടെ എണ്ണം 29 ആയി …

ദില്ലി: ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള ഇന്ന് ആരംഭിക്കുന്നു. ഒരു മാസത്തിലധികം നീളുന്ന ഈ ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിക്കാൻ യു.പി. മുഖ്യമന്ത്രി …

2024 ആസിഫ് അലിയ്ക്ക് മികച്ച ഒരു വര്‍ഷമായി മാറിയിട്ടുണ്ട്. വലിയ ഹിറ്റുകളോടൊപ്പം, അദ്ദേഹത്തിന്റെ വ്യത്യസ്ത കഥാപാത്രങ്ങളും പ്രകടനങ്ങളും പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പുതുവര്‍ഷത്തിലും ആസിഫിന് കാര്യങ്ങള്‍ അനുകൂലമായിരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ …

കൊല്ലം: കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് മറിഞ്ഞു. കൊല്ലത്തിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാർ ഉണ്ടായിരുന്നു. …

നാലംഗ സംഘം യുവാവിനെ ജീവനോടെ കുഴിച്ചുമൂടി; രക്ഷയായത് തെരുവുനായ്ക്കൾ

ആഗ്ര: നാലംഗസംഘം മർദിച്ച് ജീവനോടെ കുഴിച്ചുമൂടിയ യുവാവിനെ രക്ഷിക്കാൻ തെരുവ് നായ്ക്കൾ. രൂപ് കിഷോർ (24 വയസ്സ്) എന്ന യുവാവിനെ ഒരു സംഘം മർദിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടി. അങ്കിത്, ഗൗരവ്, ആകാശ്, കരൺ എന്നിവർ ചേർന്ന് യുവാവിനെ മർദിച്ച് കുഴിച്ചുമൂടി. ജൂലൈ 18ന് ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഘം പോലീസ് നിരീക്ഷണത്തിലാണെന്നും ആഗ്ര പോലീസ് അറിയിച്ചു. ഇതിൻ്റെ പേരിൽ യുവാവ് രൂപിനെ മർദിച്ചു. മരിച്ചെന്ന് കരുതിയാണ് കുഴിച്ചുമൂടിയതെന്ന് രൂപ് പറഞ്ഞു. ആ സമയം എത്തിയ തെരുവുനായ്ക്കള്‍ കുഴിച്ചിട്ട സ്ഥലം മണ്ണ് മാന്തിത്തുരന്നതായിരുന്നു തനിക്ക് രക്ഷയായതെന്ന് രൂപ് വ്യക്തമാക്കി.

പുറത്ത് എത്തിയ രൂപ് തുടര്‍ന്ന് നാട്ടുകാരോട് സഹായം തേടി. നാട്ടുകാർ ഉടൻ തന്നെ രൂപിനെ ആശുപത്രിയിലെത്തിച്ചു. നിലവിൽ അവിടെ ചികിത്സയിലാണ്. മകനെ വീട്ടിൽ നിന്ന് ബലമായി കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് രൂപിൻ്റെ അമ്മ പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News