fbpx
: :
3

What's New?

ചെന്നൈ: തമിഴ്നാട്ടിൽ പ്രണയം നടിച്ച് യുവതികളിൽ നിന്ന് പണം തട്ടിയ കേസിൽ ബിജെപിയുടെ യുവ നേതാവ് അറസ്റ്റിലായി. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ താംബരം പൊലീസ് …

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ, നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയായ യുവതിയെ വെല്ലൂരിൽ നിന്ന് തള്ളിയിട്ടതിന്റെ shock മാറുന്നതിന് മുമ്പാണ് ദിണ്ടഗിലിലെ സംഭവം. തൂത്തുക്കുടിയിൽ മത്സരപരീക്ഷകൾക്കായി പഠിക്കുന്ന 26കാരിയായ ഈറോഡ് …

കൽപ്പറ്റ: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അര കോടി രൂപ വിലമതിക്കുന്ന 2700 കിലോ ഹാൻസ് പിടികൂടി. നിരോധിത പുകയില ഉൽപ്പന്നം ലോറിയിൽ കൊണ്ടുവന്ന മാനന്തവാടി വാളാട് സ്വദേശിയായ സർബാസ് പിടിയിലായി. …

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കിരണിന്റെ മാതാപിതാക്കളും അറസ്റ്റിലായി. തെളിവുകൾ നശിപ്പിക്കാൻ അവർ കിരണിനൊപ്പം പ്രവർത്തിച്ചതായി പൊലീസ് അറിയിച്ചു. കിരണിന്റെ അച്ഛൻ …

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച സിൽവർ ലൈൻ പദ്ധതിയുടെ അലൈൻമെന്റ് മാറ്റാൻ സാധിക്കില്ലെന്ന് കെ റെയിൽ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ള അടിസ്ഥാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് …

LATEST NEWS

കിറ്റ് കൊള്ളയിൽ തെളിവുകൾ സഹിതം പ്രതിപക്ഷം, കുറഞ്ഞ നിരക്കിൽ പി.പി.ഇ കിറ്റ് നൽകാമെന്ന് കമ്പനിയുടെ കത്ത് പുറത്തുവന്നു.

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതിൽ സർക്കാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കുറഞ്ഞ നിരക്കിൽ പിപിഇ കിറ്റ് നൽകാമെന്നു പറഞ്ഞ അനിത ടെക്സ്കോട്ട് എന്ന കമ്പനിയുടെ കത്ത് പ്രതിപക്ഷം പുറത്തുവിട്ടു. വിപണിയിലെ വിലയേക്കാൾ മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിനെ കുറിച്ച് മുൻ ആരോഗ്യമന്ത്രിയുടെ അഭിപ്രായം ക്ഷാമം കാരണമാണെന്ന് വ്യക്തമാക്കുന്നു. സാൻഫാർമ കമ്പനിയിൽ നിന്ന് കിറ്റ് ഓരോന്നിന് 1550 രൂപയ്ക്ക് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ ഈ ഉത്തരവിന് മുമ്പ് തന്നെ അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിൽ 550 രൂപ നിരക്കിൽ 25,000 കിറ്റ് നൽകാൻ സർക്കാർ അറിയിച്ചിരുന്നു. ഈ കത്ത് പുറത്തുവിട്ടതോടെ പ്രതിപക്ഷം സർക്കാറിനെതിരെ അഴിമതി ആരോപണം ശക്തമാക്കുകയാണ്. ദുരിതകാലത്ത് തീവെട്ടിക്കൊള്ള നടത്തിയത് ധനമന്ത്രിയടക്കമുള്ള പർച്ചേസ് കമ്മിറ്റിയാണ്, ശൈലജയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Recent News